ആള്‍ക്കൂട്ട കൊലകള്‍ക്കു ന്യായം ചമയ്ക്കുന്ന അപരവിദ്വേഷം

എഡിറ്റർ

മധുവിനെ മോഷണമാരോപിച്ച് ആള്‍ക്കൂട്ടം മര്‍ദിച്ച് കൊന്നുകളഞ്ഞതിനെക്കാള്‍ ക്രൂരമായ കൊലയാണ് വാളയാറിലേത്.

സംസ്‌കൃത സമൂഹമെന്ന നിലയില്‍ തല കുനിച്ചു നില്‍ക്കേണ്ട അതിഗുരുതരമായ കുറ്റകൃത്യത്തിനാണ് പാലക്കാട് വാളയാര്‍ വീണ്ടും സാക്ഷിയായിരിക്കുന്നത്. എട്ടു വര്‍ഷം മുമ്പ് വാളയാര്‍ അട്ടപ്പളത്ത് രണ്ടു സഹോദരിമാരുടെ മരണം നടന്നതിനു തൊട്ടപ്പുറത്താണ് ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടത്.


എഡിറ്റർ വാരികയുടെ മുഖപ്രസംഗം